പേജുകള്‍‌

2014, ജൂലൈ 12, ശനിയാഴ്‌ച

വേലിമരം


ഇന്നോളവും
ഒന്നേന്ന്‍ കുരുത്തൊരു
വേലിമരം കണ്ടിട്ടില്ല.
പടര്‍ന്നുവളര്‍ന്ന
പത്തലോ കരിങ്ങാട്ടയോ
കനിഞ്ഞേകിയ
വേലിക്കാലുകള്‍
നമ്മുടെ അതിര്‍
കാത്തു പോന്നു.
വേലിമരങ്ങള്‍ എന്നും
നെടുതായ് തന്നെയത്രേ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ